സ്ഥാനക്കയറ്റം ജോലിയും കാര്യക്ഷമതയും നോക്കി; ശിപാർശ അംഗീകരിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പെരുമാറ്റം സർവീസ് റൂളിന്‍റെ ഭാഗമാക്കണമെന്നുള്ള ഭരണപരിഷ്കാര കമ്മീഷന്‍റെ ശിപാർശ സർക്കാർ അംഗീകരിച്ചു. ഉടൻ തന്നെ മാറ്റങ്ങൾ പ്രാബല്യത്തിലാക്കി സർക്കുലർ ഇറങ്ങും.

ജോലിയും കാര്യക്ഷമതയും പരിഗണിച്ച് വേണം സ്ഥാനക്കയറ്റം നൽ‌കേണ്ടതെന്നാണ് ശിപാർശ. ഫയലുകൾ വൈകിപ്പിച്ചാലും ജനങ്ങളോട് മോശമായി പെരുമാറിയാലും ജോലിസമയത്ത് സീറ്റിലില്ലെങ്കിലും സ്ഥാനക്കയറ്റം തടയും.

സർക്കാർ ഉദ്യോഗസ്ഥരെ ഗസറ്റഡ്, നോൺ ഗസറ്റഡ് എന്ന് തരംതിരിച്ചും ഗസറ്റഡ് ഓഫീസർമാർക്ക് 13, നോൺ ഗസറ്റഡ് ഓഫീസർമാർക്ക് ഒൻപത് എന്ന് സ്കോർ നിശ്ചയിച്ചുമാണ് ഇതുവരെ സ്ഥാനക്കയറ്റം നിശ്ചയിച്ചിരുന്നത്.

പുതിയ പരിഷ്കാര പ്രകാരം രണ്ടു കൂട്ടർക്കും 20 ആണ് സ്കോർ. ഭരണപരിഷ്കാര വകുപ്പിന്‍റെ നിർദേശം ചീഫ് സെക്രട്ടറി സർക്കാരിനു കൈമാറിയിരുന്നു. ശിപാർശ സർക്കാരും അംഗീകരിച്ച സ്ഥിതിക്ക് സർക്കുലർ ഉടൻ ഇറങ്ങും.

Exit mobile version